Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

പാടത്തെ പാട്ടുകള്‍ പണ്ടത്തെ പാട്ടുകള്‍/ നിര്‍മ്മല ജെയിംസ്

By: Contributor(s): Material type: TextTextPublication details: തിരുവന്തപുരം: നിര്‍മ്മല ജെയിംസ്, 2023.Edition: 1st edDescription: 88pISBN:
  • 9789359673608
Uniform titles:
  • Padathe pattukal pandathe pattukal
Subject(s): DDC classification:
  • 781.62 NIR
Contents:
പല നിറത്തിൽ പഗവാൻ (പല നിറത്തിലെ പൂക്കളുടെ പേരു പറഞ്ഞ് ഭഗവാനെ സ്തുതിക്കുന്നു)------------- കോട്ടേവ് ശാസ്താവിന്റെ കുഞ്ഞാന കുട്ടി എവിടെ തളയ്ക്കണം? (കുരങ്ങു വളർത്തലിൽ കമ്പക്കാരനായിരുന്ന ശാസ്താംകോട്ട രാജാവിന്റെ ആന വന്നപ്പോൾ എവിടെ തളയ്ക്കണം എന്നു ചോദിക്കുന്നു. വിവിധ മരങ്ങളുടെ പേര് )---------- കിളി ആട്ടുന്ന കുഞ്ഞ് (പാടത്ത് കിളി ആട്ടാൻ ഇരുത്തുന്ന കുട്ടികളുടെ ജാതി സൂചിപ്പിക്കുന്നു)---------- പുലയിപ്പെണ്ണും കൊച്ചമ്പുരാനും (മുസ്ലിം തമ്പുരാൻ പുലയിപ്പെണ്ണിനോട് പുന്നാരം പറയാൻ ശ്രമിയ്ക്കുന്നു. അവൾ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുന്നു)---------- വയൽ ഒരു സ്വർഗം (ദേവി വയലിൽഎന്തെല്ലാം തന്നു. പൊൻകലപ്പ, പൊന്നാള്, പൊൻവിത്ത് )---------- ചാത്തയുടെ ഒരുക്കം (പുലയിപ്പെണ്ണിന്റെ പാടത്തേക്കുള്ള ഒരുക്കം, പൊൻ ചൂട്ട, കൈതോലപ്പെട്ടി) ---------- കൊച്ചു വേലായുധന്റെ അന്ത്യം (അമ്മ പറഞ്ഞത് കേൾക്കാതെ കൊല്ലം പേഷ്ക്കാരെ കാണാൻ പോയ കൊച്ചുവേലായുധൻ കായംകുളം കൊച്ചുണ്ണിയോട് പട പൊരുതി മരിക്കുന്നു)---------- സീത വളളുവന്റെ പൊന്മകൾ (പുലയരാജാവായ വളളുവന്റെ പൊൻമകൾ ആണ് സീത. അവൾ ശരീരം മുഴുവൻ കരിവാരി തേച്ച്പാടത്തിറങ്ങിയിട്ടും പട്ടന്മാർ വെളളം തേറ്റി അവളുടെ സൗന്ദര്യം കണ്ട് ആനപ്പുറത്തേറ്റി കൊട്ടാരത്തിലേക്കു കൊണ്ടുപോയി)---------- പാതിവാരമളക്കാൻ (പാതിവാരമളക്കാൻ ഇടങ്ങഴിയും കൈയിൽപ്പിടിച്ചുവരുന്ന പോറ്റി തൊട്ടുകൂടാത്തവരേയും തീണ്ടികൂടാത്തവരേയും പോ.. പോ ന്നു ചൊല്ലി നടക്കുന്നു)---------- കരമനയാറും അണ്ണന്മാരും (ചെറുപ്പക്കാർ യുദ്ധപരിശീലനം നേടുന്നതിനായി കരമനയാറ്റിൽ കുട്ട, മുറം മൺവെട്ടി തുടങ്ങിയവ വലിച്ചെറിഞ്ഞ് നീന്തി എടുക്കുന്നു. അതു നീന്തിപ്പിടിച്ചത് തന്റെ അണ്ണന്മാരാണെന്നു സീത അഭിമാനപൂർവം പറയുന്നു)---------- തൃക്കോവിൽ വീണപ്പോൾ (ആറ്റിങ്ങൽ തൃക്കോവിൽ വീണപ്പോൾ നല്ല ആശാരിയെവരുത്തി. ചന്ദന മരവും കുങ്കുമ മരവും കൊണ്ടു നന്നാക്കി)---------- ചെട്ടിയാരുടെ നൂൽചരട് (തേങ്ങ ആട്ടുന്ന ചെട്ടിയാരുടെ നൂൽചരടിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു)---------- ഉണ്ണി വഴി വെട്ടുന്നതെന്തിന്? (കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ള പാട്ട് )---------- ചെറു മണ്ണാത്തിയേവാ... (തുണി അലക്കാൻ വിളിക്കുമ്പോൾ മണ്ണാത്തി തട്ടുമുട്ടുകൾ പറയുന്നു)---------- മദാമ്മേടെ കിണർ (ഓരോ അറയിലേയും നെല്ലു വിറ്റ് മദാമ്മ കിണർ കുഴിച്ചു. വെളളം കണ്ടില്ല. പത്തറയിലെ നെല്ലു വിറ്റിട്ടും വെളളം കാണാത്തതിൽ മദാമ്മ ദു:ഖിക്കുന്നു)---------- കോന്തൻ ഏത്പാല് കുടിക്കണം (ജന്തുക്കളുടെ പാലു കുടിച്ചാൽ ജന്തുക്കളെപ്പോലെയാവും അമ്മയെപ്പോലെയാകാൻ അമ്മയുടെ പാൽ കുടിക്കണം)---------- മാമൂട്ടിപ്പാലം (മേലാർ വണ്ടി വരാൻ വിവിധ സ്ഥലങ്ങളിൽ പാലമുണ്ടാക്കിയ കഥ) .
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

പല നിറത്തിൽ പഗവാൻ
(പല നിറത്തിലെ പൂക്കളുടെ പേരു പറഞ്ഞ് ഭഗവാനെ സ്തുതിക്കുന്നു)-------------

കോട്ടേവ് ശാസ്താവിന്റെ കുഞ്ഞാന കുട്ടി എവിടെ തളയ്ക്കണം? (കുരങ്ങു വളർത്തലിൽ കമ്പക്കാരനായിരുന്ന ശാസ്താംകോട്ട രാജാവിന്റെ ആന വന്നപ്പോൾ എവിടെ തളയ്ക്കണം എന്നു ചോദിക്കുന്നു. വിവിധ മരങ്ങളുടെ പേര് )----------

കിളി ആട്ടുന്ന കുഞ്ഞ്
(പാടത്ത് കിളി ആട്ടാൻ ഇരുത്തുന്ന കുട്ടികളുടെ ജാതി സൂചിപ്പിക്കുന്നു)----------

പുലയിപ്പെണ്ണും കൊച്ചമ്പുരാനും
(മുസ്ലിം തമ്പുരാൻ പുലയിപ്പെണ്ണിനോട് പുന്നാരം പറയാൻ ശ്രമിയ്ക്കുന്നു. അവൾ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുന്നു)----------

വയൽ ഒരു സ്വർഗം
(ദേവി വയലിൽഎന്തെല്ലാം തന്നു. പൊൻകലപ്പ, പൊന്നാള്, പൊൻവിത്ത് )----------

ചാത്തയുടെ ഒരുക്കം (പുലയിപ്പെണ്ണിന്റെ പാടത്തേക്കുള്ള ഒരുക്കം, പൊൻ ചൂട്ട, കൈതോലപ്പെട്ടി) ----------

കൊച്ചു വേലായുധന്റെ അന്ത്യം
(അമ്മ പറഞ്ഞത് കേൾക്കാതെ കൊല്ലം പേഷ്ക്കാരെ കാണാൻ പോയ കൊച്ചുവേലായുധൻ കായംകുളം കൊച്ചുണ്ണിയോട് പട പൊരുതി മരിക്കുന്നു)----------

സീത വളളുവന്റെ പൊന്മകൾ
(പുലയരാജാവായ വളളുവന്റെ പൊൻമകൾ ആണ് സീത. അവൾ ശരീരം മുഴുവൻ കരിവാരി തേച്ച്പാടത്തിറങ്ങിയിട്ടും പട്ടന്മാർ വെളളം തേറ്റി അവളുടെ സൗന്ദര്യം കണ്ട് ആനപ്പുറത്തേറ്റി കൊട്ടാരത്തിലേക്കു കൊണ്ടുപോയി)----------

പാതിവാരമളക്കാൻ
(പാതിവാരമളക്കാൻ ഇടങ്ങഴിയും
കൈയിൽപ്പിടിച്ചുവരുന്ന പോറ്റി തൊട്ടുകൂടാത്തവരേയും തീണ്ടികൂടാത്തവരേയും പോ.. പോ ന്നു ചൊല്ലി നടക്കുന്നു)----------

കരമനയാറും അണ്ണന്മാരും (ചെറുപ്പക്കാർ യുദ്ധപരിശീലനം നേടുന്നതിനായി കരമനയാറ്റിൽ കുട്ട, മുറം മൺവെട്ടി തുടങ്ങിയവ വലിച്ചെറിഞ്ഞ് നീന്തി എടുക്കുന്നു. അതു നീന്തിപ്പിടിച്ചത് തന്റെ അണ്ണന്മാരാണെന്നു സീത അഭിമാനപൂർവം പറയുന്നു)----------

തൃക്കോവിൽ വീണപ്പോൾ
(ആറ്റിങ്ങൽ തൃക്കോവിൽ വീണപ്പോൾ നല്ല
ആശാരിയെവരുത്തി. ചന്ദന മരവും കുങ്കുമ മരവും കൊണ്ടു
നന്നാക്കി)----------

ചെട്ടിയാരുടെ നൂൽചരട്
(തേങ്ങ ആട്ടുന്ന ചെട്ടിയാരുടെ നൂൽചരടിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു)----------

ഉണ്ണി വഴി വെട്ടുന്നതെന്തിന്? (കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ള പാട്ട് )----------

ചെറു മണ്ണാത്തിയേവാ... (തുണി അലക്കാൻ വിളിക്കുമ്പോൾ മണ്ണാത്തി തട്ടുമുട്ടുകൾ പറയുന്നു)----------

മദാമ്മേടെ കിണർ
(ഓരോ അറയിലേയും നെല്ലു വിറ്റ് മദാമ്മ കിണർ കുഴിച്ചു. വെളളം കണ്ടില്ല. പത്തറയിലെ നെല്ലു വിറ്റിട്ടും വെളളം കാണാത്തതിൽ മദാമ്മ ദു:ഖിക്കുന്നു)----------

കോന്തൻ ഏത്പാല് കുടിക്കണം
(ജന്തുക്കളുടെ പാലു കുടിച്ചാൽ ജന്തുക്കളെപ്പോലെയാവും അമ്മയെപ്പോലെയാകാൻ അമ്മയുടെ പാൽ കുടിക്കണം)----------

മാമൂട്ടിപ്പാലം (മേലാർ വണ്ടി വരാൻ വിവിധ സ്ഥലങ്ങളിൽ പാലമുണ്ടാക്കിയ കഥ) .

There are no comments on this title.

to post a comment.
Share


©

രൂപകല്‍പനയും പരിപാലനവും: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി
അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ലൈബ്രറിയുമായി ബന്ധപ്പെടുക. ഇമെയില്‍: library@temu.ac.in, ഫോണ്‍:9846780807